തിരുപ്പതിയിൽ നടന്ന വളരെ വലിയൊരു അനുഭവം ആരായാലും ഞെട്ടിപ്പോകും

   

അത്ഭുതത്തെ കുറിച്ചാണ് ഈ വീഡിയോ ഈ വിഷയം മാധ്യമങ്ങളിൽ പോലും അന്ന് വാർത്ത പ്രാധാന്യം നേടി. അന്ന് തിരുപ്പതിയിൽ സംഭവിച്ചത് ഇന്ത്യൻ ഗവൺമെന്റിനെ പോലും ഞെട്ടിച്ചുകളഞ്ഞു അന്ന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാം. 1979 നവംബർ ഏഴാം തീയതി അർദ്ധരാത്രിയിൽ ഒരു മണിക്ക് പ്രധാന ശ്രീ ഗോവലിനു മുൻപിലുള്ള വെങ്കലമണി നിർത്താതെ മുഴങ്ങി 12 മണിക്കും വെളുപ്പിന് നാലുമണിക്ക് സുപ്രഭാതവുമാണ്.

   

ആ കാലങ്ങളിൽ നടത്തി പോന്നിരുന്നത് ഏകദേശം 25000 ത്തോളം ആളുകൾ മാത്രമേ ആ സമയങ്ങളിൽ ക്ഷേത്രദർശനത്തിന് എത്താറുള്ളൂ. ആരും ക്ഷേത്രത്തിൽ ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ക്ഷേത്രം അടയ്ക്കാറുള്ളൂ അതിനാൽ തന്നെ അന്ന് നിർത്താതെ മുഴങ്ങിയ മണിയുടെ ശബ്ദം കേട്ട് തിരുപ്പതി നഗരത്തിലെ ഏവരും ഉണർന്ന് ആകാംക്ഷയോടെ ക്ഷേത്രത്തിലേക്ക് ഓടിയെത്തി അല്പസമയത്തിനുശേഷം മണിയടിയുടെ ശബ്ദം.

കേൾക്കാതെയായി ചിലപ്പോൾ ആരെങ്കിലും ക്ഷേത്രത്തിനകത്ത് അകപ്പെട്ടു അറിയിക്കാൻ വേണ്ടി മണിയടിച്ചതാകും എന്ന് കുറെ പേർ കരുതി എന്നാൽ. അത്ഭുതത്തിന് പിന്നിലെ കഥ മനസ്സിലാക്കാം. തിരുപ്പതിയിലും തിരുപ്പതിക്ക് ചുറ്റുമുള്ള ഭാഗങ്ങളിലും കഠിനമായ വരൾച്ച ആ കാലത്ത് അനുഭവപ്പെട്ടു. ഒരു വർഷത്തോളം മഴ പെയ്തിരുന്നില്ല അതിനാൽ ക്ഷേത്രത്തിൽ വരുന്നവർക്കും.

   

ജോലിക്കാർക്കും ഒക്കെ മിതമായ അളവിൽ മാത്രമാണ് വെള്ളം നൽകിയിരുന്നത്. ക്ഷേത്രം അധികാരിയായിരുന്ന ശ്രീ പി വി ആർ കെ പ്രസാദ് എൻജിനീയർമാരെയും മറ്റു ഗവൺമെന്റ് ഉദ്യോഗസ്ഥരെയും വിളിച്ച് കാര്യം ആരാഞ്ഞു. ഒരാഴ്ചയിൽ കൂടുതൽ വെള്ളം നിൽക്കില്ല എന്നും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *